ദ്വാപരയുഗാവസാനത്തിൽ ലോകാനുഗ്രഹത്തിനായി കൈാലാസത്തിൽ നിന്നും തെക്കോട്ടു യാത്ര തിരിച്ച ശിവചൈതന്യം ആര്യാവർത്തവും ദക്ഷിണാപഥവും പിന്നിട്ട് ഇവിടെ എത്തുകയും ത്രിഗുണങ്ങൾ ഒത്തുചേർന്നു കാണുകയാൽ രാഹുദർശനം സിദ്ധിച്ച് പ്രകൃതി രമണീയവും സർപ്പകാവുകളാൽ അലംകൃതവും ജല ധന സമൃദ്ധവുമായ ഇന്ന് തിച്ചൂർ എന്ന് അറിയപ്പെടുന്ന ഇൗ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നിലയുറപ്പിക്കുകയുണ്ടായി.